2016, മേയ് 13, വെള്ളിയാഴ്‌ച


മാഡ് തിരക്കേറിയ ഒരു തെരുവിനോട് ചേര്‍ുള്ള പഴകിയ വാടകകെ'ിടത്തിലെ മുകളിലെ മുറിയിലായിരുു അയാളുടെ താമസം. തലേത്തെ ക്ഷീണമവാം കാരണം, അയാള്‍ ഉണര്‍പ്പോഴെക്കും സമയം എതാണ്ട് മദ്ധ്യാഹ്നത്തിലേക്ക് കടിരുു. തലമുതല്‍ കാലുവരെ മൂടിയിരു പുതപ്പ് വലം കൈകൊണ്ട് ഒരു വശത്തേക്കുമാറ്റി, ക'ിലിന്റെ ഇറമ്പത്ത് പുറത്തേക്ക് കാണാവു രീതിയില്‍ പതുക്കെ എഴുേറ്റിരുു. മുറിയുടെ ജനാലയിലൂടെ ആ കൊച്ചു തെരുവിന്റെ എല്ലാ കോണും അയാള്‍ക്കു നായി കാണാന്‍ കഴിഞ്ഞിരുു. ഒരു പ്രഭാതത്തിന്റെ ചമയങ്ങളെല്ലാം നഷ്ട്മായിതുടങ്ങീരു ആ തെരുവോരത്തെ, കച്ചവടക്കാരുടേയും കാല്‍നടക്കാരുടേയും കോലാഹലങ്ങള്‍ മുഴുവന്‍ എല്ലാ മറകളേയും ഭേദിച്ച് അയാളുടെ കര്‍ണ്ണപടത്തില്‍ വു ത'ി. ആ കാഴ്ചകളില്‍ നില്ലൊം വഴുതിമാറി ക'ിലിന്റെ കാലില്‍ കൈ കുത്തി എഴുല്‍േക്കാന്‍ ശ്രമിക്കുബോഴാണ് അയാള്‍ അതു ശ്രദ്ധിച്ചത്. തറയില്‍ ഇലെ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ട്ടങ്ങള്‍ ചിതറി കിടക്കുു. അതെല്ലാം ഇെലെ അത്താഴത്തിനു ശേഷം കവറിലാക്കി മുറിയുടെ ഒരു വശത്തു ഭദ്രമായി വച്ചിരുതാണ്. രാത്രിയില്‍ തോരാതെ പെയ്തിരു മഴ കാരണമാകാം ഇെലെ കവറെടുക്കാനാരും വി'ുണ്ടായില്ല. മൂഷിക സഹോദരങ്ങളാണ് മുറിയുടെ മൂലയില്‍ വെച്ചിരു കവറിനിങ്ങനൊരു രൂപമാറ്റമരുള്‍ ചെയ്തു കൊടുത്തതെയാള്‍ക്കറിയാം. വര്‍ഷങ്ങള്‍ക്കു മുന്‍പാതെരുവില്‍ ഒരു മുറി അന്വേക്ഷിച്ചു അലഞ്ഞപ്പോള്‍ ഇപ്പോഴത്തെ മുറി ശരിയാക്കികൊടുത്തത് ചായക്കടക്കാരന്‍ പോക്കറായിരുു. അാദ്യമായി ആ മുറി പോക്കര്‍തുറപ്പോള്‍ മുതല്‍ക്കാണ് ആ മുറിയിലെ താമസക്കാരായിരു എലികളെ അയാള്‍ കണ്ടു തുടങ്ങുത്. കാലങ്ങളായി അവിടെത െതാമസിച്ചു പോിരു അവരുടേത് ഒരു വലിയ കൂ'ുകുടുംബമായിരുു. ആ കുടുംബത്തിലെ എല്ലാവര്‍ക്കും ആ മുറിയിലെ എല്ലാ സാധനങ്ങളിലും ഒരു പ്രിത്യേക അധികാരം നിലനിു പോിരുു. അത്തരത്തിലാ അധികാരം രാത്രി കൊണ്ടു പോകാതെ വച്ചിരിക്കു കവറുകളിലേക്ക് കടിരു ദിവസങ്ങളിലെ കാഴ്ചയായിരുത്. ഇതിനോടകം ത െക'ിലില്‍ നിും എഴുേറ്റിരുയാള്‍, ആ മുറിയുടെ ത െഒരു കോണിലായി'ുള്ള കുളിമുറിയുടെ അടുത്തേക്കാണ് പിീട് നടത്. ആ മുറിയുടെ ത െഒരു കോണിലായി പ്രിത്യേകം തിരിച്ചെടുത്ത ഒരു ഭാഗത്തായാണ് കുളിമുറി. അയാളവിടെ വരുബോള്‍ അങ്ങനെയൊ് ആ മുറിയില്‍ ഉണ്ടായിരുില്ല. അയാള്‍ ത െപണിയിച്ചതാണ് അത്. സാധാരണ ആ കെ'ിടത്തിലെ മുഴുവന്‍ താമസക്കാര്‍ക്കുമായി താഴത്തെ നിലയിലെ ഒരു കുളി മുറി മാത്രമായിരുു ഉണ്ടായിരുത്. അതില്‍ സാധ്യമാകാതെ വ അവസ്ഥയിലാണ് ഇത്തരംമൊരു മാറ്റം ആ മുറിയില്‍ കൊണ്ടു വരാന്‍ അയാള്‍ തുനിഞ്ഞത്. ആ കെ'ിടത്തിലെ ത െമറ്റൊരു മുറികള്‍ക്കും ഇത്തരമൊരു പ്രത്യേകത അവകാശപ്പെടാന്‍ സാധിക്കുമായിരുില്ല. കാലത്തെപതിവു രീതികള്‍ക്കെല്ലാമൊടുവില്‍ വാതിലുചാരി പോക്കറുടെ ചായക്കടയിലേക്കു സവാധാനം ഇറങ്ങുബോള്‍ സമയം പതിവിലും താമസിച്ചിരുു. സാധാരണ കടയിലെ കൊച്ചന്‍ കാലത്ത് ചായ കൊണ്ടു വിരുതാണ്്. തിരക്കുള്ള ദിവസങ്ങളിലാണങ്കില്‍ അതുണ്ടാവില്ല. കടയിലെ സ്ഥിരം ഇരിപ്പിടത്തില്‍ തയെിരുു. അടുത്തു കണ്ട പത്രം കൈലെടുത്ത് മുഖത്തിനു അനുപാതമായി പിടിച്ചുകൊണ്ടു ചായക്കു പറഞ്ഞു. പറഞ്ഞു ചെയ്ത ചായ മുില്‍വെച്ച്, മുമ്പുകണ്ട പരിചയം നടിക്കാതെ ആ കൊച്ചന്‍ വേഗത്തില്‍ അടുത്തയാളുടെ അരികിലേക്കു പാഞ്ഞു. അവന്‍ ഒരാള്‍ മാത്രമാണ് ഇവിടെ വെയിറ്ററായുള്ളത്. ജന്മം കൊണ്ട് ബംഗാളിയാണെങ്കിലും ഇതിനോടകം മലയാളം നായി സംസാരിക്കാന്‍ പഠിച്ചിരുു അവന്‍. ചൂടു ചായ വലിച്ചു കുടിച്ചു കൊണ്ട് പത്രത്തിലാകെ ഒു പരതി. അതിലെല്ലാം പതിവുപോലെ തെയെു തോിയതിനാല്‍ അതവിടെ, ഹോ'ലിലെ ടെസ്‌ക്കില്‍ ത െഇ'ു. അനന്തരം പോക്കറുടെ അടുത്ത് പൈസകൊടുത്ത് പുറത്തേക്കിറങ്ങി. കാലത്തെ ചായക്കു ശേഷം, ആ തെരുവിനെ രണ്ടായി കീറീയിരു കല്ലുപതിപ്പിച്ച ചെറുവഴിയിലൂടെ ഒരു സവാരി പതിവായിരുു. ഇരു വശങ്ങളിലും കടകളും വെച്ചുവാണിഭക്കാരാലും അലംകൃതമായ ആ നടവഴി വളരെ നീളമുള്ളതായിരുു. അതവസാനിക്കുത് അതിന്റെ അങ്ങേത്തലക്കലുള്ള നദിക്കരയിലാണ്. പാദരക്ഷകൊണ്ട് മൂടപ്പെ'ിരു അയാളുടെ കാലുകള്‍ വഴിയില്‍ പതിപ്പിച്ചിരു കല്ലുകളെ പിറകിലാകി മുേറികൊണ്ടിരുു. മുേ'ു പോകുതിനിടക്കും വഴിയില്‍ അവിടിവിടെ നിിരു അളുകളെയെല്ലാം അയാള്‍ ശ്രദ്ധിച്ചു. അവരില്‍ പലരും അയാളെ ത െതുറിച്ചു നോക്കുുണ്ടായിരുു. ആ തെരുവിലുള്ളവര്‍ക്കിടയില്‍ അയാളൊരുതാരമാണ്. ത െതുറിച്ചു നോക്കു അളുകള്‍കിടയിലൂടെ ഒരു സൈക്കിള്‍ റിക്ഷയുടെ വേഗത്തില്‍ അയാള്‍ നടു. കല്ലു പതിപ്പിച്ച പാതയുടെ അങ്ങേതലക്കലെ നദിക്കരയിലെത്തി നില്‍ക്കുബോള്‍ അവിടെ കൂടീയിരു ആളുകളെല്ലാം വളരെ സുപരിചിതരായി അയാള്‍ക്കു തോി. നദിക്കരയിലെ വലിയ ആലിന്റെ തറയില്‍ പതിവുപോലെ അയാളിരുു. അവിടെ കൂടീയിരു പലരും അയാളെ നോക്കി അടുത്തു നിവരോട് എന്തെല്ലാമോ പറയുുണ്ടായിരുു. അതൊും കണ്ടി'ും കാണാത്ത പോലെ അയാള്‍ പതുകെ നദിയിലേക്കിറങ്ങി. നദിയിലെ തണുത്ത വെള്ളത്തില്‍ കൈയും മുഖവും കഴുകവെ അവിടെ നിിരു ആളുകള്‍ അയാളുടെ ചുറ്റിനും കൂടീരുു. അവര്‍ അയാളോട് പലതും ചോദിക്കുു. അതിനൊും മറുപടി കൈവശമില്ലാത്തവനെ പോലെ ചുറ്റിനും നിവരെ തള്ളി മാറ്റിയാണ് അയാള്‍ തിരികെ നടത്. തിരികെ മുറയിലെത്തിയപ്പോള്‍ വളരെ പ്രസമായിരുു അയാളുടെ മുഖം. മുറിയിലെത്തിയ ഉടനെ അയാള്‍ ചെത് തന്റെ ക്യാന്‍വാസ് ഇരു വശത്തേക്കാണ്. ക്യാന്‍വാസിനെ മറച്ചിരു നേര്‍ത്ത തുണി വലിച്ചു മാറ്റി അതിനെ പലകോണില്‍ നിു നിരീക്ഷിച്ചതിനു ശേഷമടുത്തിരു ചായം കൂ'ിയ പാത്രം കൈയിലെടുത്തു പിടിച്ചു. വണ്ണം കൂടിയതും നീള മുള്ളതുമായ ഒരു ബ്രഷ് മാത്രമാണ് അയാള്‍ വരക്കുവാന്‍ ഉപയോഗിച്ചിരുത്. ബ്രഷ് ഒരോ നിറങ്ങളിലും വളരെ വേഗം ത'ിതലോടി കൊണ്ടിരുു. ആ മുറിയുടെ ഭിത്തികള്‍ മുഴുവന്‍ അയാളുടെ ത െഅനവതി ചിത്രങ്ങളാല്‍ അലംകൃതമായിരുു. ആ മുറിയുടെ ത െഒരു കോണിലായി പലപ്പോഴായി അയാള്‍ ത െവരച്ച മറ്റു ചിത്രങ്ങളും നിരത്തി വച്ചിരുു. എല്ലാ ഞായറാഴ്ചകളിലും പുതിയ ചിത്രങ്ങളുമായി ആ തെരുവിന്റെ ഒരു ഒഴിഞ്ഞ കോണിയാള്‍ ചെിരിക്കും. കാഴ്ച്ചക്കാരേ ആകര്‍ഷിക്കാനായി ഉച്ചത്തില്‍ വിളിച്ചുപറയുകയോ ചിത്രത്തിന്റെ മേന്മ പറയുകയോ ചെയ്യുമായിരുില്ല. എി'ും കൊണ്ടു പോകു ചിത്രങ്ങള്‍ മുഴുവന്‍ ആളുകള്‍ വാങ്ങീയിരുു. ആവശ്യക്കാര്‍ വിലകൊടുക്കുബോള്‍ അവര്‍ക്കതു കൊടുക്കും. അതായിരുു ആ വൃദ്ധന്റെ പതിവും ഏകവരുമാനവും. വരച്ചു കൊണ്ടിരു ചിത്രത്തിന്റെ എല്ലാ വശങ്ങളിലും അയാളുടെ വലിയ ബ്രഷെത്തി. അതു വളരെ വേഗമാണ് നീങ്ങുത്. അയാളുടെ ചിത്രങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കണ്ടവയായിരുില്ല. പലപ്പോഴായി അയാള്‍ കണ്ട മുഖങ്ങളായിരുു അതില്‍ പതിവായി തെളിഞ്ഞിരുത്. സമയം കടു പോകുതിനനുസരിച്ച് ആ രൂപത്തിനു പൂര്‍ണ്ണത കൈവുതുടങ്ങീയിരുു. മുറി ബീഡി വലിച്ചു പുക വിടു വൃദ്ധനായൊരാളുടെ ചിത്രമായിരുത്. പെ'് ഏതോ ചിന്തകളുടെ വേലിയേറ്റമയാളില്‍ സംഭവിച്ചിരിക്കണം, വരച്ചവസാനിപ്പിച്ചപോലെ ബ്രഷ് താഴെവെച്ചു ജനലരികിലേക്കു നടു. ആ മുറിയുടെ ജനാലകള്‍ എപ്പോളും തുറാണ് കിടിരുത്. ആ തെരുവിന്റെ എല്ലാ കാലമാറ്റങ്ങളും അയാള്‍ക്കറിയണമായിരുു. ഉരുകിത്തീരാറായ മെഴുകുതിരിയല്ലാതെ ആ മുറിയിലേക്ക് പ്രകാശം കടക്കാനുള്ള ഏകവഴിയുമതുമാത്രമായിരുു. ജനലഴികള്‍കടുത്തു നി് ഇെലെ കഴിച്ച വിസ്‌ക്കിയുടെ ബാക്കി കുപ്പിയെടുത്തു, അതു മുഴുവന്‍ വലിയ ഒരു ഗ്ലാസ്സിലേക്ക് പകര്‍ു. കുപ്പിയില്‍ നിും പുറത്തു വരാന്‍ കാത്തിരു ഭൂതത്തെപോലെ ആ ദ്രാവകം കുതിച്ചു കുത്തി ഗ്ലാസ്സില്‍ പതിച്ചു. കറുത്തിരുണ്ട ചുണ്ടുകള്‍കിടയിലൂടെ ഞൊടിയിടയിലയാളതു ഇറക്കി. അത് കടു പോയഭാഗങ്ങള്‍ വെന്തെരിയുപോലെ തോിയെങ്കിലും ഒരു ദീര്‍ഘനിശ്വാസംക്കൊണ്ടൊതുങ്ങീരുു എല്ലാം. ഹോ'ലിലെ കൊച്ചന്‍ വു ചിതറി കിട അവശിഷ്ടങ്ങള്‍ കവറിലാക്കി കൊണ്ടുപോയതും, ഉച്ചഭക്ഷണം കൊണ്ടു വച്ചതും അയാളറിഞ്ഞില്ല. രണ്ട് പിറ്റോെരു ഞായറാഴ്ചയായിരുു. പുകത്തുപ്പു വൃദ്ധന്റെ ചിത്രം കൈലെടുത്തുപിടിച്ച് അയാള്‍ പുറത്തേക്ക് ഇറങ്ങി. നല്ല തിരക്കുള്ള വഴിയോരങ്ങളിലൊും കാലുറപ്പിക്കാതെ പതിവ് സ്ഥലം ത െലക്ഷ്യമാക്കി നടു. അവിടെ അയാളെക്കാത്ത് കുറച്ചാളുകള്‍ നില്‍പ്പുണ്ടായിരുു. ഏറ്റവും പുതിയ സൃഷ്ടിക്കാണുവാന്‍ വവരാണത്. അവരില്‍ ചിലര്‍ സ്ഥിരമായി ചിത്രങ്ങള്‍ വാങ്ങീയിരുു. അവരുടെ ഇടയിലേക്ക് നടു കയറി അയാളാചിത്രത്തിന്റെ മൂടി മാറ്റി. ഇതു പോലെ ജീവസ്സുറ്റൊരു ചിത്രം അവരില്‍ പലരും മുമ്പ് കണ്ടി'ില്ലായിരുു. അതവര്‍ക്കൊരു പുതിയ അനുഭവമാണ്. പുകത്തുപ്പു വൃദ്ധന്റെ ചിത്രം, കണ്ടവരിലെല്ലാം താല്പര്യം ജനിപ്പിച്ചു. അവര്‍ എല്ലാവരും അതിനായി വിലകള്‍ പറഞ്ഞു തുടങ്ങി. അവര്‍ പരസ്പരം വീണ്ടും വീണ്ടും വില ഉയര്‍ത്തി പറഞ്ഞു കൊണ്ടിരുു. ദീര്‍ഘനേരത്തെ ലേലത്തിനൊടുവില്‍ മോഹവില കൊടുത്ത് സ്വന്തമാക്കിയ തന്റെ ചിത്രം കാറിന്റെ പിന്‍സീറ്റില്‍ വെച്ച് സമ്പനായ ആ യുവാവ് ദൂരേയ്ക്കു അകു പോകുത് അവിടെ കൂടിയവര്‍ നോക്കിനിു. ഇതിനോടകം ത െഅയാളവിടംവി'ിരുു. തന്റെ ചിത്രം വിറ്റതിനു ശേഷവും അധികനേരം അവിടെ തുടരു പതിവില്ലായിരുു അയാള്‍ക്ക്. തിരികെ നടക്കുബോള്‍ നല്ല വിലയ്ക്ക് ചിത്രം വിറ്റതിന്റെ ഒരു ഭാവമാറ്റവും മുഖത്തുണ്ടായില്ല. വഴിയില്‍ പലരും അയാളെ ഉറ്റു നോക്കുുണ്ടായിരുു. അതൊും ശ്രദ്ധിക്കാതെ സവാധാനം നടത് തെരുവിന്റെ ഒത്ത നടുക്കുള്ള ഒരു സുഹൃത്തിന്റെ മദ്യവില്‍പ്പന ശാലയിലേക്കായിരുു. അവിടെ ജോലി നോക്കുവരോടെല്ലാം നല്ല അടുപ്പമാണയാള്‍ക്ക്. അതു കാലങ്ങള്‍ക്കു മു േആദ്യമായി അവിടെ കയറിചെപ്പോള്‍ മുതല്‍ ഉടലെടുത്ത ബന്ധമാണ്. വെയിറ്റര്‍ ഇരിക്കാനുള്ള സ്ഥലം ഒഴിപ്പിച്ചു കൊടുത്തു. ആ വലിയ മുറിയുടെ ഒരു കോണിലായി ഒരു കസേരമാത്രം ഇ'ിരു ടേബിളായിരുു പതിവിടം. അവിടെ പോയിരു ദിവസങ്ങളിലെല്ലാം ആ ഒറ്റക്കസേരയിലായിരുു പതിവ്. ചെറിയ തോതില്‍ മഞ്ഞ വെളിച്ചം നല്‍കീരു ഇലക്ട്രിക്ക് ബള്‍ബാണ് ചുമരുകളില്‍ സ്ഥാനംപിടിച്ചിരിക്കുത്. അത്തരമൊരരങ്ങിനു മഞ്ഞയാണ് ഏറ്റവും ഉത്തമം എുകണ്ടു ചെയ്തതാവണം. അതിന്റെ കീഴെ ചെിരുപ്പോഴെക്കും, പറയാതെ ത െഒരു ഫുള്‍ ബോ'ില്‍ വിസ്‌കിയുമായ് വെയ്റ്റര്‍ എത്തീരുു. അതു ഗ്ലാസ്സിലേക്ക് പകര്‍തും അതിന് നേരാനുപാതമായി സോഡയും ചേര്‍ത്തു അയാള്‍ക്കുനേരെ നീ'ിയതും വെയ്റ്റര്‍ തെയാണ്. അതവിടെ വെച്ചോള്ളൂ എു പതറിയ ശബ്ദത്തില്‍ പറഞ്ഞൊപ്പിച്ചു. അതു ശിരസാല്‍ വഹിച്ചതു പോലെ വെയിറ്റര്‍ അയാളെ അവിടെ തനിച്ചാക്കി നീങ്ങി. വര്‍ഷങ്ങള്‍ക്കു മു േഇവിടെ നിും തെക്കോ'ുമാറിയുള്ളൊരു ഗ്രാമത്തിലെ ചുമരെഴുത്തുക്കാരനായിരുു അയാള്‍. അക്കാലത്ത്് നാ'ിലെ എല്ലാ ബോര്‍ഡുകളും പരസ്യങ്ങളും അയാളുടെ ഭാവനയില്‍ നിും ഉരുത്തിരിഞ്ഞതാണ്. കടകളുടെ ചുമരുകളില്‍ വരച്ചിടു സിനിമാതാരങ്ങളുടെ ചിത്രങ്ങളെല്ലാം വളരെ ശ്രദ്ധനേടിയവയായിരുു. വരക്കാര്‍ ഒരുപാടാളുകള്‍ ആനാ'ില്‍ ഉണ്ടായിരുെങ്കിലും അത്തരത്തിലുള്ളവ അാ'ുക്കാര്‍ കാണുതയാളില്‍കൂടിയായിരുു. അ് ആ നാ'ിലെ ഒ'ുമിക്ക എല്ലാ ചുമരുകളിലും ആ ചിത്രങ്ങള്‍ക്കിടമുണ്ടായിരുു. മുിലൊഴിച്ചുവെച്ച ഗ്ലാസ്സിലെ വിസ്‌കി കുടിച്ചു കൊണ്ടിരിക്കെ അയാള്‍ മറ്റൊിനുകൂടി തയ്യാറെടുത്തു കഴിഞ്ഞിരുു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ ബോ'ിലിലെ അവസാന തുള്ളിയും അവസാനിപ്പിച്ചെഴുേല്‍ക്കവെ, വെയിറ്റര്‍ അടുത്തെത്തി ബില്ലു കൊടുത്തു. അയാള്‍ തന്റെ മുഷിഞ്ഞ പേഴ്‌സ് മറുപടിയായി നീ'ി. വെയിറ്റര്‍ തയൊണതില്‍ നിും ബില്ലിലെ തുകയെണ്ണിയെടുത്തതും ബില്ലതില്‍ തിരുകി മടക്കി കൊടുത്തതും. ടിപ്പിനുള്ള പണം കൂടി അയാളതില്‍ നിും എടുത്തിരിക്കുമെറിയാവുതിനാല്‍ അതു വാങ്ങി തിരികെ പാന്റിന്റെ പിറകിലെ പോക്കറ്റിലേക്ക് തള്ളി വെച്ചു. കനംക്കൂടിയ വാതില്‍ വലിച്ചു തുറു പുറത്തിറങ്ങുബോള്‍ പതിവുപ്പോലെ ഞൊണ്ടന്‍ ഭാഗ്യക്കുറിയുമായി കാത്തു നിിരുു. കുശലം പറയുതിനിടക്ക്, ഒരു കുറി വാങ്ങി കൈയില്‍ പിടിച്ചതിന്റെ പണവും കൊടുത്ത് അയാളോട് യാത്ര പറഞ്ഞു നടു. തിരക്കേറിയ തെരുവിലൂടെ ആളുകളെ തള്ളി മാറ്റിയും പിറുപ്പിറുത്തുമാണയാള്‍ മുാേ'ു നീങ്ങീയിരുത്. ഒടുവിലാതെരുവിന്റെ തുഞ്ചത്തായുള്ള മുറിയിലെത്തുബോള്‍ ബോധം നഷ്ടമായി തുടങ്ങീയിരുു. മുകളിലെ മുറിയുടെ പടികെ'ുകള്‍ കയറി എത്തിയപ്പോള്‍ മുറിയുടെ മുില്‍ ഗവമെന്റ് സീല്‍ചെയ്ത് ഒതു കത്തു കൂടി കിടക്കുുണ്ടായിരുു. അതില്‍ മുറി ഉഴിയാനുള്ള അവസാവ' അറിയിപ്പാണ്. ഇവിടെ തെരുവോരത്തിനോട് ചേര്‍ുള്ള കെ'ിടങ്ങള്‍ പൊളിച്ചു നീക്കി വഴിയുടെ വീതി കൂ'ു ഒരു വലിയ പ്രോജക്്ടറ്റ് വരാന്‍പോകുു. അതിന്റെ പേരിലാണ് ഈ കത്തുകള്‍. ക'ിലില്‍കിട് മുകളിലേക്ക് നോക്കുബോള്‍ ആ മുറി ചുറ്റികറങ്ങുപോലെ തോി. കൈയിലുണ്ടായിരു ഭാഗ്യക്കുറി കൊണ്ട് മുഖത്തെ വിയര്‍പ്പുതുള്ളികള്‍ തുടച്ചതിനു ശേഷം അതു ചുരു'ി തറയിലേക്കി'ു അനന്തരം കണ്ണുകളിറുക്കിയടച്ചു കിടു. മൂ് ഇതിനോടകം ത െഇരു'ു കയറിതുടങ്ങീരു തെരുവോരങ്ങളില്‍ അങ്ങിങ്ങായി വഴിവിളക്കുകള്‍ പ്രാകാശിച്ചിരുു. ആളനക്കം വി'ക ആ തെരുവിന്റെ എല്ലാ കോണിലും മൂകത തളം കെ'ികിടു. ആ വാടക മുറിയിലെ വള്ളിക്ക'ിലില്‍ കിടു തിരിയുബോള്‍ അയാളുടെ ഓര്‍മ്മകള്‍ക്ക് മറ്റൊരു ഒരു വിചിത്രതലം ത െകൈവു തുടങ്ങീരുു. അതിപ്പോള്‍ വര്‍ഷങ്ങളായി താന്‍ ജീവിക്കു ആ മുറിയുടെ ചുമരുകള്‍ക്കുള്ളില്‍ നിും ഒരു പാട് ദൂരം അകു പോയിരിക്കുു. ചങ്ങലപ്പൊ'ിച്ചെറിഞ്ഞ ഭ്രാന്തനെപ്പോലെ അത് തിരിഞ്ഞുനോക്കാതെ ഓടുകയാണ്. ഘാതങ്ങളും മൈലുകളും താണ്ടിയുള്ള ആ ഓ'ം അവസാനിക്കുത് ഇരു'ുമൂടീരു മറ്റെതോ ഒരു മുറിയുടെ ഉള്ളിലായിരുു. ഇതിനു മു േകണ്ടതെു തോിക്കു ഒരു ഇരുണ്ട മുറിയായിരുത്. ചുറ്റിനും ഇരു'ു കയറികിടിരു ആ മുറിയുടെ അങ്ങേതലക്കലെ ജനാല തുറക്കാന്‍ ഭാവിക്കുബോള്‍ പൊടുനെ പിറകില്‍ നിു അരോവിളിച്ചു. അരായിരുു അത്. ശബ്ദം വിടത്തേക്ക് തിരിഞ്ഞു നോക്കി. അമ്മ! അമ്മയാണ്. അമ്മയെങ്ങനെ ഈ മുറിയില്‍ എത്തി. താന്‍ എത്തിയപ്പോലെ വതാകണം. മുറിയില്‍ തിങ്ങി നിറഞ്ഞിരു ഇരു'് കാരണം അമ്മയുടെ മുഖം വ്യക്തമായി കാണാന്‍ കഴിഞ്ഞിരുില്ല. മുറിയുടെ ജനാലതുറാല്‍ അമ്മയെ നായി കണാം. അയാള്‍ പതുകെ ജനാലക്കരുകിലേക്കു നടു. ജനാലക്കരുകില്‍ എത്തിയപ്പേഴേക്കും കാലുകള്‍ വലിയുപ്പോലെ തോി. ഒരു അടി കൂടെ വച്ചിരുങ്കില്‍ അയാള്‍ മറിഞ്ഞു വീഴുമായിരുു. കാലുകള്‍ മടക്കി കൈകൊണ്ട് തടവി നോക്കി. കാലിന്റെ പാതങ്ങള്‍ക്കു മുകളിലായി എതോ വലിയ ചങ്ങല ചുറ്റി വരിഞ്ഞു കിടിരുു. അത് കിടിരു ഭാഗത്ത് അസഹനീയമായ വേദന അയാള്‍ക്ക് അനുഭവപ്പെ'ു. വേദനയുടെ കാഠിന്യം കാരണമവാം അയാള്‍ മുരളുുണ്ടായിരുു. എനിയും ഒരടികൂടി നടക്കാന്‍ തനിക്കു കഴിയില്ല. അയാളവിടെ അവശനായി കിടു. ഈ സമയം തന്റെ കാലിന്റെ മുകളില്‍ കൂടെ എന്തോ നീങ്ങുതായി അയാള്‍ക്കു തോി. ആ നിമിഷം അയാള്‍ക്ക് ശ്വാസം കഴിക്കാന്‍ പോലും കഴിഞ്ഞില്ല. അയാളുടെ എല്ലാ നാഡീഞരമ്പുകളും മരവിച്ചിരുു. തന്റെ കാലില്‍ കൂടി ഒരു പാമ്പു ഇഴയുതുപ്പോലെ അയാള്‍ക്കു തോി. അടുത്ത നിമിഷം അയാള്‍ കാലുകള്‍ വലിച്ചിരുു. ഉറക്കത്തിന്റെ അവസാനിമിഷങ്ങളില്‍ കണ്ടസ്വപ്‌നങ്ങളില്‍ നിും അയാള്‍ ഞെ'ി എഴുല്‍േക്കുബോള്‍ അയാളുടെ മുഖത്തെങ്ങും ഭീതി നിഴലിച്ചിരുു. അയാള്‍ കിടക്കയില്‍ നിും എഴുേറ്റു മെഴുകുത്തിരി കത്തിച്ചു. അതിന്റെ പ്രകാശത്തില്‍ അയാളുടെ വിയര്‍പ്പുത്തുള്ളികള്‍ വളരെ നായി കാണാന്‍ കഴിഞ്ഞിരുു. ത െഒരു ഭ്രാന്തനായി മുദ്രകുത്തീരു ആ വീടും വീ'ുക്കാരേയും വി'ുപോരുബോള്‍ ഒരിക്കല്‍ പോലും അവരെക്കുറിച്ചു ഓര്‍ക്കാന്‍ പോലും അയാള്‍ ഇഷ്ട്ടപ്പെ'ിരുില്ല. എേക്കുമായി ആ നാടും നാ'ുകാരേയും വി'കലുബോള്‍ തന്റേത് എ് അവകാശ പെടാനായി അയാള്‍ വരച്ച കുറച്ചു ചിത്രങ്ങളും ആ വലിയ ബ്രഷും മാത്രമായിരു കൈവശംമുണ്ടായിരുത്. അതുമായി ഒരു പാടു നാടുകള്‍ അലഞ്ഞു പലതും കണ്ടു. പലത്തരത്തിലുള്ള ആളുകളേയും അവരുടെയെല്ലാം ജീവിതവും സംസ്‌ക്കാരവും കണ്ടു. അങ്ങനെ അഞ്ചു കൊല്ലങ്ങള്‍ക്കു മുബ് പലനാടുകളിലും അലഞ്ഞതിനൊടുവിലാണ് ഇവിടെ ഈ വാടകമുറിയിലെത്തിയത്. എന്തോ ഇവിടം വി'ുപോകാന്‍ മനസ്സു വരുില്ല. തനേയും തന്റെ ശ്രിഷ്ഠികളേയും ഇഷ്ടപ്പെടു ഒരു കൂ'മാള്‍ക്കാരാണ് ഇയാളുടെ സബാദ്യം. അതില്ലൊം ഉത്താശപിടിക്കു ഈ മുറിയും മറ്റതിനേക്കാളും അയാള്‍ക്കു പ്രിയപ്പെ'തായിരുു. ആ മുറിയോടും അവിടെയുള്ള മറ്റെന്തിനോടും ഒരാത്മബദ്ധം അയാള്‍ക്കുണ്ടായിരുു. അതൊരുപക്ഷോ സ്വന്തം നാ'ുകാര്‍ പറഞ്ഞിരുപ്പോലെ ഭ്രാന്തിന്റെ ലക്ഷണമാകാം. അതല്ലങ്കില്‍ ജീവിതത്തില്‍ എന്തിനെയെങ്കിലും ഇഷ്ടപ്പെടാനും ആസ്വതിക്കാനുമുള്ള മാനുഷികമായ കഴിവ് എനിയും അയാളില്‍ അവശേഷിക്കുതിനാലാകാം. ഉച്ചക്കു കുടിച്ച വിസ്‌കിയുടെ ലഹരി ഇതിനകം വി'ിരിക്കുു. എനി ഈ രാത്രി മറ്റൊിനു ശ്രമിച്ചി'ും കാര്യമുണ്ടാവില്ല എ ബോധ്യകൊണ്ടാകണം തന്റെ ക്യാന്‍വാസിനരികില്‍ ഇരു് കത്തീരു മെഴുകുതിരിയില്‍ ദ്യഷ്ഠിപതിപ്പിച്ചവശനായി അയാളിരുു. ഒരു കപ്പു ചായയും ഒരു കുപ്പിവിസികിയും ഒഴിച്ചാല്‍ അ േദിവസം കാര്യമായി മറ്റൊും ത െഅയാള്‍ കഴിച്ചിരുില്ല. അതിനാല്‍ അകണം അടക്കാനാവാത്ത വിശപ്പയാളുടെ ക്ഷമനശിപ്പിച്ചിരുു. ഇപ്പോഴെക്കും വിശപ്പിനെ ഒതുക്കാന്‍ ശരീരത്തിനു മറ്റെങ്കിലും നല്‍കിയില്ലങ്കില്‍ താന്‍ മരിക്കുമെ അവസ്ഥയെത്തീരുു. ആ അവസ്ഥയെ തിരിച്ചറിഞ്ഞതിനാല്‍ അകണം അയാള്‍ വാതിലു തുറു പുറത്തിറങ്ങി. ഏതങ്കിലും തരത്തില്‍ കഴിക്കാന്‍ വകയുണ്ടാകണം. ബാര്‍ ഈ സമയം കെണ്ടടച്ചിരിക്കും. മറ്റൊരു കടയും തുറിരിക്കാന്‍ വഴിയുമില്ല. എന്തായാലും അവിടെ വരെ പോയി നോക്കാന്‍ അയാള്‍ നിശ്ചയിക്കുു. പാതി ഇരു'ു നിറഞ്ഞ വഴിയില്‍ ബാര്‍ ലക്ഷ്യമാക്കി അയാള്‍ നടു. ചെറിയ പ്രാണികളുടേയും മറ്റും നേര്‍ത്ത ശ്ബദം മാത്രംമാണ് അയാളുടെ കൂ'്. ദൂരെ നിു ത െബാറിലെ വെളിച്ചം കണ്ടു. എത്രയും പെ'വിടെ എത്തണം എ ഒരു ലക്ഷ്യവുമായി വലിഞ്ഞു വലിഞ്ഞു അയാളാ ബാറിന്റെ അരികിലേക്ക് കഴിവതിലും വേഗത്തില്‍ നടു. ബാറിന്റെ വാതില്‍തുറ് അകത്തു കയറി സുഹൃത്തുകളോട് പതിവിനു വിപരീതമായി കഴിക്കാന്‍ എടുക്കാന്‍ പറഞ്ഞപ്പോള്‍ അവരുടെയെല്ലാം മുഖത്തു മിിമറഞ്ഞ ചിന്തകള്‍ എണ്ണമറ്റതായിരുു. ഓര്‍ഡര്‍ പറഞ്ഞപോലെ ഭക്ഷണം എത്തിയതും അതു കഴിച്ചതു വളരെ വേഗം നടിരുു. മടങ്ങാന്‍ നേരത്തു ബില്ലില്‍ നോക്കി പണം കൊടുക്കാന്‍ ഒരുങ്ങുബോഴാണ് അയാള്‍ മറ്റൊരു കാര്യം തിരിച്ചറിയുത്. പാന്റിന്റെ പോക്കറ്റിരു ഭാഗത്ത് ഒും അവശേഷിക്കുില്ല. തന്റെ പേഴ്‌സ് വളരെ വിദഗ്ധമായി മോഷ്ട്ടിക്കപ്പെ'ു കഴിഞ്ഞിരിക്കുു! അതു തിരിച്ചറിഞ്ഞ അടുത്ത നിമിഷം അയാളുടെ കണ്ണുകളില്‍ ഇരു'ു കയറി. പണം വാങ്ങാന്‍ വു നിിരു വെയിറ്ററോട് പഴ്‌സ് മോഷ്ടിക്കപ്പെ'ു എു ഒരുതരത്തില്‍ പറഞ്ഞൊപ്പിച്ചാണ് അയാളാവിടെ നിു ഇറങ്ങിയത്. പിറ്റേ് മറ്റൊരു ചിത്രം വിറ്റതിനു ശേഷമാണ് ചായകുടിച്ചതും ബാറിലെ കണക്കുതീര്‍ത്തതും. പതിവു സവാരി കഴിഞ്ഞ് തിരികെ നടക്കുബോള്‍ എത്തേതിലും വിപരീതമായി തെരുവോരത്തെ തിരകൊക്കെ കുറഞ്ഞതു പോലെ തോി. കല്ലുകള്‍ പതിപ്പിച്ച നടപ്പാതയുടെ അങ്ങേത്തക്കല്‍ നിുമാണ് അയാളാ കാഴ്ചകാണുത്. ചുറ്റിനും നിറഞ്ഞിരു പെടിപടലങ്ങള്‍ക്കിടയിലൂടെ അവ്യക്തമായി അയാള്‍ കണ്ടു നുറ്റാണ്ടുകള്‍ പഴക്കമുള്ള ആ കെ'ിടം പൊളിഞ്ഞു നിലത്തു വീഴുത്. അയാളാ പാതയുടെ അങ്ങേത്തലക്കലേക്ക് ഓടി. നദിക്കരയില്‍ നിും ഒരു നിമിഷം കൊണ്ടാണയാള്‍ അവിടെയെത്തിയത്. പൊളിഞ്ഞു വിണ ആ കെ'ിടത്തിന്റെ അവശിഷ്ട്ടങ്ങള്‍ വീണ് അയാളുടെ എല്ലാ സബാധ്യങ്ങളും മൂടപ്പെ'ുകഴിഞ്ഞിരുു. തനിക്ക് അറിയാവുതും താന്‍ ചെയ്തിരുതും മണ്ണാല്‍ മൂടപ്പെ'ിരിക്കുു എ വാസ്തവം അയാളുടെ സ്വബോധത്തെ തളര്‍ത്തീരുു. ഇതിനകം മുഴുവനായി പൊളിഞ്ഞു വീണിരു കെ'ിടത്തിലെ അവശിഷ്ട്ടങ്ങളിലൊില്‍ അയാളിരുപ്പോള്‍ ആ കാലുകളിലെ ആഴത്തിലുള്ള മുറിവുകള്‍ ചുറ്റിനും കൂടിയവര്‍ക്ക് വളരെ വ്യക്തമായി കണാന്‍ കഴിഞ്ഞിരുു. അതയാളുടെ അസ്ഥിവരെ കാണാന്‍ പാകത്തില്‍ ആഴമുള്ളതായിരുു. ഈ സമയം അയാളുടെ ശരീരം മുഴുവന്‍ വിറക്കൊള്ളുുണ്ടായിരുു. പെ'യാള്‍ ഭ്രന്തമായി അവിടെ നിും എഴുേറ്റു മുാേ'ു നടു. അകാശത്തിന്റെ ഉയരത്തില്‍ പൊങ്ങികഴിഞ്ഞിരു പുകചുരുളുകള്‍ക്കിടയിലൂടെ ആളുകളെ തള്ളി നീക്കി കൊണ്ടയാള്‍ നടു നീങ്ങുബോള്‍, ആ തെരുവിനെ ത െപിളര്‍ക്കു ശബ്ദത്തില്‍ അയാള്‍ ഇങ്ങനെ അലറി. ''കൊൂ അവരെല്ലാവരേയും കൊൂ' ഃ അമര്‍നാഥ്